https://www.manoramaonline.com/global-malayali/columns/varghese-korason.html

Thursday, January 7, 2016

ബലാൽസംഗത്തിനും ദൈവശാസ്ത്രമോ ?

ബലാൽസംഗത്തിനും ദൈവശാസ്ത്രമോ ? "അയാള് എന്നെ ബലാല്ക്കാരം ചെ¬യ്ത¬ശേ¬ഷം, നിസ്സ¬ഹാ¬യ¬യാ¬യി¬ക്കി¬ടന്ന എന്റെ സമീ¬പത്ത് മുട്ടു¬മ¬ടക്കി നിസ്കാരം ചെയ്യു¬ന്ന¬താണ് കണ്ട¬ത്. എനിക്കു വേദ¬നി¬ക്കുന്നു എന്നു നില¬വി¬ളി¬ച്ച¬പ്പോഴും അയാള് പറ¬ഞ്ഞു, അയാ¬ളുടെ മത¬വി¬ശ്വാ¬സ¬പ്ര¬കാരം അവി¬ശ്വാ¬സിയെ ബലാ¬ല്സഗം ചെയ്യ¬ണ¬മെ¬ന്നാ¬ണ്. ഇങ്ങനെ ചെയ്യു¬ന്ന¬തോ¬ടു¬കൂടി അയാള് ദൈവ¬ത്തി¬ലേക്കു കൂടു¬തല് അടു¬ക്കു¬ക¬യാ¬ണത്രേ' അയാള് എന്നെ പീഡി¬പ്പി-ക്കാന് തുട¬ങ്ങു¬ന്ന¬തിനുമുമ്പ് എന്നെ അയാ¬ളുടെ മത¬ത്തി¬ലേക്ക് ചേരു¬ന്ന¬തിനും പ്രേരി-പ്പി¬ച്ചു. പന്ത്രണ്ട് വയ¬സ്സുള്ള ഒരു "യസ്സിദി' പെണ്കുട്ടി, ഇറാ¬ക്കിലെ ഇസ്ലാമിക്സ്റ്റേറ്റ് കേന്ദ്ര¬ത്തില് നിന്നും രക്ഷ¬പെട്ട് മാധ്യ¬മ¬ങ്ങ¬ളോട് സംസാ¬രി¬ക്കു¬ന്നത് നിസ്സം¬ഗ¬മ¬മായ ഒരു ലോക¬ത്തോ¬ടാ¬യി¬രി¬ക്കാം. പഴയ മെസെ¬പ്പൊ¬ട്ടൊ¬മി¬യ¬യിലെ ഏറ്റവും പ്രധാന പട്ട¬ണ¬ങ്ങ¬ളില് ഒന്നാ¬യി¬രുന്നു നിനുവെ നഗ¬രം. ഇപ്പോള് വടക്കേ ഇറാ¬ക്കി¬ലുള്ള ഇസ്ലാ¬മിക് സ്റ്റേറ്റിന്റെ അധീ¬ന¬ത-യി¬ലാ¬ണ്. അവി¬ടെ¬യാണ് "യസ്സീദി' എന്ന സംസ്കാരം അതി¬പു¬രാ¬ത¬നകാലം മുതല്ക്കെ നില¬നില്ക്കു¬ന്ന¬ത്. ഏതാണ്ട് പതി¬നഞ്ച് ലക്ഷ¬ത്തി¬ല¬ധികം മാത്രം വരുന്ന യസ്സീ¬ദി¬കള് ഇറാ¬ക്ക്, അര്മേ¬നി¬യ, ടര്ക്കി, സിറി¬യ, യൂറോ¬പ്പ് തുട¬ങ്ങിയ രാജ്യ¬ങ്ങ-ളില് ചിത¬റി¬ക്കി¬ട¬ക്കു¬ക¬യാ¬ണ്. ഇസ്ലാം മതം പ്രച¬രി¬ക്കു¬ന്ന¬തിനു മുമ്പ് മദ്ധ്യ¬പൂര്വ്വ ഏഷ്യ¬യിലെ ഏറ്റവും സാംസ്കാ¬രിക പ്രാമു¬ഖ്യ¬മുള്ള സമൂ¬ഹ¬മാ¬യി¬രുന്നു യെസ്സീ¬ദി¬കള്. ഹീബ്രു ബൈബി-ളിലെ ചെറിയ പ്രവാ¬ച¬ക¬ന്മാ¬രില് ഒരാ¬ളായ നാഹൂ¬മിന്റെ നിനു¬വ¬യെ¬ക്കു¬റി¬ച്ചുള്ള പ്രവ¬ചനം (ബി.സി 700) "അവള് അനാ¬വൃ¬ത¬യായി, ബന്ധ¬യായി പ്രവാ¬സ¬ത്തി-ലേക്കു പോകേ¬ണ്ടി¬വരും' എന്നായി¬രു¬ന്നു. അവര് ഏക¬ദൈവ വിശ്വാ¬സി¬ക¬ളാ¬ണെ-ങ്കി¬ലും, ദൈവം ആദ്യ¬മായി ഏഫു മാലാ¬ഖ¬മാരെ സൃഷ്ടിച്ചു; ലോക¬ത്തിന്റെ ഗതി-വി¬ധി¬കള് അവരെ ഏല്പ്പി¬ച്ചി¬രി¬ക്കു¬ക¬യാണ് എന്നാണ് ഇവര് വിശ്വ¬സി¬ക്കു¬ന്ന¬ത്. ഈ മാലാ¬ഖ¬മാ¬രില് പ്രമു¬ഖ¬നായ "പീക്കോക്ക് ഏന്ഞ്ചെല്' -ന്റെ ആത്മാ-വില് ഷെയിക് ആഡി എഴു¬തിയ "വെളി¬പാ¬ടു¬ക¬ളുടെ പുസ്തകം' ആണ് ഇവ¬രുടെ വിശുദ്ധ ഗ്രന്ഥം. ഇത് കടുത്ത പൈശാ¬ചിക വിശ്വാ¬സ¬മാ¬ണെന്ന പേരി¬ലാണ് ഈ വര്ഗ്ഗം കാലാ¬കാ¬ല¬ങ്ങ¬ളായി വേട്ട¬യാ¬ട¬പ്പെ¬ട്ടു¬ കൊ¬ണ്ടി¬രി¬ക്കു¬ന്ന¬ത്. ഏതാണ് 73 മനു-ഷ്യ¬കു¬രു¬തി¬ക¬ളാണ് ഇവര്ക്ക് നേരി¬ടേ¬ണ്ടി¬വ¬ന്നി¬ട്ടു¬ള്ള¬ത്. 2014¬-ല്, ഇസ്ലാ¬മിക് സ്റ്റേറ്റ് ഇറാ¬ക്കിലെ സിന്ജര് പ്രവിശ്യ പിടി¬ച്ചെ¬ടു¬ത്ത-പ്പോള് 50,000 -ല് അധികം യസ്സീ¬ദി¬ക¬ളാണ് മല¬മു¬ക¬ളി¬ലേക്ക് ആട്ടി¬പ്പാ¬യി¬ക്ക¬പ്പെ¬ട്ട¬ത്. താഴെ¬യി¬റ¬ങ്ങി¬യാല് വെട്ടി¬ക്കൊല്ലും എന്നു എന്നു ഉറ¬പ്പു¬ള്ള¬തി¬നാല് മല¬മു¬ക-ളില് കുടു¬ങ്ങി¬പ്പോ¬യ¬വര് അമേ¬രി¬ക്കന് വിമാ¬ന¬ങ്ങള് ഇട്ടു¬കൊ¬ടുത്ത ഭക്ഷ¬ണ¬പ്പൊ¬തി-കള് കൊ¬ണ്ടാണ് ജീവന് പിടി¬ച്ചു¬നിര്ത്തി¬യ¬ത്. ഇവി¬ടെ¬യുള്ള സിന്ജാര് മല¬യി¬ലാണ് ബൈബി¬ളിലെ വലിയ പ്രള¬യ¬ത്തി¬നു¬ശേഷം നോഹ¬യുടെ പെട്ടകം തറ¬ച്ചു¬നി¬ന്ന¬ത്. നീല¬ക്ക¬ണ്ണുള്ള സുന്ദ¬രി¬ക¬ളായ യെസ്സീദി പെണ്കി¬ടാ¬ങ്ങള് ഇസ്ലാ¬മിക് സ്റ്റേറ്റ് പോരാ¬ളി-കള്ക്ക് ദൈവം അനു¬വ¬ദി¬ച്ചു¬ കൊ¬ടുത്ത സമ്മാ¬ന¬മാ¬ണെ¬ന്നാണ് ഭീക¬ര¬രുടെ വിശ്വാ-സം. 5000¬-¬ല¬ധികം യസ്സീദി പെണ്കു¬ട്ടി¬കളെ കഴി¬ഞ്ഞ¬വര്ഷം ഇവര് പടി¬ച്ചു¬കൊ-ണ്ടു¬പോ¬യി. 3000¬-¬ല¬ധികം സ്ത്രീകള് ഇപ്പോഴും തട¬വി¬ലു¬ണ്ട്. ഇവരെ കടുത്ത പീഡ-ന¬ങ്ങള്ക്ക് വിധേ¬യ¬രാ¬ക്കു¬കയും, ഇംഗി¬ത¬ത്തിനു വഴ¬ങ്ങാ¬ത്ത¬വരെ ജീവ¬നോടെ ചുട്ടു-കൊ¬ല്ലു¬ക¬യു¬മാണ് ചെയ്യു¬ന്ന¬ത്. സഹി¬കെട്ട് കുറെ യസ്സീദി പെണ്കു¬ട്ടി¬കള് മരണം വരി¬ച്ചു. കന്നു¬കാ¬ലി¬ക¬ളെ¬പ്പോ¬ലെ¬യാണ് ഇവരെ ക്രയ¬വി¬ക്രയും ചെയ്യു¬ന്നത്. ചങ്ങ-ല¬യ്ക്കി¬ട്ട്, നമ്പര് കഴു¬ത്തില് കെ¬ട്ടി, നഗ¬ര¬ത്തില് പൊതു¬വായി ലേലം ചെയ്താണ് ഇവര് വില്ക്ക¬പ്പെ¬ടു¬ന്ന¬ത്. ആറോ-ഏഴോ പേര് മാറി¬മാറി കച്ച¬വടം ചെയ്താല് ചെറു¬പ്പ¬ക്കാ¬രായ യസ്സീദി പെണ്കുട്ടി ഇവര്ക്ക് കൂടു¬തല് പണം ഉണ്ടാ-ക്കാന് സഹാ¬യി¬ക്കും. എല്ലാം നിയ¬മ¬പ്ര¬കാ¬ര¬മാ¬ണ്. കൃത്യ¬മായ നികുതി ഇസ്ലാ¬മിക് സ്റ്റേറ്റ് ഈടാ¬ക്കു¬കയും ചെയ്യം. ഇസ്ലാ¬മിക് സ്റ്റേറ്റിന്റെ ഫത്വ അനു¬സ¬രിച്ച് യെസ്സീദി പെണ്കു¬ട്ടി¬കളെ ഏങ്ങനെ ഉപ-യോ¬ഗി¬ക്ക¬ണ¬മെന്ന വ്യക്ത¬മായ നിര്ദേശം കൊടു¬ത്തി¬രി¬ക്കു¬ക¬യാ¬ണ്. അവി¬ശ്വാ-സിയും പ്രായ¬പൂര്ത്തി¬യാ¬വാത്ത പെണ്കു¬ട്ടി¬യാ¬ണെ¬ങ്കില് എത്രയും വേഗം ബലാ-ത്സഗം ചെയ്യ¬ണ¬മെന്ന് നിര്ദേ¬ശി¬ച്ചി¬രി¬ക്കു¬ന്നു. രക്ഷ¬പെട്ട് വരുന്ന പെണ്കു¬ട്ടി-കളില് നിന്നും ലഭി¬ക്കുന്ന വിവ¬ര¬ങ്ങള് ഞെട്ടി¬പ്പിക്കു¬ന്ന¬താണ്. എന്നി¬രു¬ന്നാലും മല¬മു¬ക¬ളില് യസ്സീ¬ദി¬കള് വളരെ പ്രതീ¬ക്ഷ¬യോടെ ഒരു ദേവാ¬ലയം പടു¬ത്തു¬യര്ത്തു¬ക¬യാ¬ണ്. പെണ്കു¬ട്ടി¬കളെ എങ്ങ¬നെ¬യെ¬ങ്കിലും രക്ഷ¬പെ¬ടുത്തി ഇവി¬ടെ¬യെ¬ത്തി¬ക്കാന് ഇവര് തീവ്ര¬മായി ശ്രമി¬ച്ചു¬കൊ¬ണ്ടി¬രി¬ക്കു¬ന്നു. കലാ¬പവും പ്രവാ¬സവും മനു¬ഷ്യ¬ക്കു¬രു¬തികളും ചരി¬ത്ര¬ത്തില് ഏറെ ഉണ്ടാ¬യി¬ട്ടു-ണ്ട്. അതിര്വ¬ര¬മ്പി¬ല്ലാത്ത സഹി¬ഷ്ണു¬ത¬യും, നീതിയും കരു¬ണയും പ്രഖ്യാ¬പി¬ക്കുന്ന ആധു¬നീക മത¬ങ്ങള്, സാംസ്കാ¬രിക സമൂ¬ഹ¬ങ്ങള് ഒക്കെ ഈ കൊടും¬ക്രൂ¬ര¬ത-യില് മര¬വിച്ച് നില്ക്കു¬ക¬യാ¬ണ്. ലോക¬ത്തി¬ലെന്തു സംഭ¬വി¬ച്ചാലും തങ്ങ¬ളുടെ ലാഭ-ത്തിനു കുറ¬വു¬ വ¬ര¬രുത് എന്ന ലക്ഷ്യ¬ത്തില് ലോകം നയി¬ക്കുന്ന ഭീമന് സാമ്രാ¬ജ്യ-ങ്ങള്, പട്ടു¬പോയ ഈ ജീവി¬ത¬ങ്ങള്ക്കും രോദ¬ന¬ങ്ങള്ക്കും നേരേ കണ്ണ¬ട¬ച്ചാല് കനത്ത വില നല്കേണ്ടിവരില്ലേ എന്നു വെറുതേ തോന്നി¬പ്പോ¬കും. അഭ¬യാര്ത്ഥി¬കള്ക്കു നേരേ വാതി¬ല¬ട¬യ്ക്കുന്ന കപട നിഷ്പ¬ക്ഷതയ്ക്ക് (False Neutrality) കാലം ഒരി-ക്കലും മാപ്പു¬കൊ¬ടു¬ക്കി¬ല്ല.

No comments:

Post a Comment